ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെയും സ്വാധീനിച്ചിരിക്കുന്നത്.

Stories you've read in the last 48 hours will show up here.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. സമീപഭാവിയില്‍ ഫെഡ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകള്‍ വിപണിയെ സ്വാധീനിച്ചതോടെ ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 3,000 രൂപയുടെ ഇടിവുണ്ടായിരുന്നു.
വ്യക്തിഗത നികുതിദായകർ സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കേണ്ട അവസാന തീയതിയായ ജൂലൈ 31 അടുത്തെത്തിയിരിക്കുകയാണ്.
ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ശൃംഖലയായ യുപിഐയിൽ (UPI) ഉപഭോക്താക്കളുടെ ഡാറ്റാ പ്രൈവസി ഉറപ്പാക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുതിയ സുരക്ഷാ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു.
അമേരിക്ക–ഇറാൻ സംഘർഷത്തിൽ അയവ് വന്നതും അതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതുമാണ് സ്വർണവിലയിലെ ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന്.
സംസ്ഥാനത്ത് വെള്ളിവിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 22 കാരറ്റ് വെള്ളിയുടെ ഒരു ഗ്രാമിന് 240 രൂപയും 1 കിലോഗ്രാമിന് 2,40,000 രൂപയുമാണ് വിപണിവില
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വിലക്കയറ്റമാണ് സ്വർണ വിപണിയിൽ കണ്ടിരുന്നത്. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായ ഇടിവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വിലക്കയറ്റമാണ് സ്വർണ വിപണിയിൽ കണ്ടിരുന്നത്. എന്നാൽ ഇന്ന് അപ്രതീക്ഷിതമായ ഇടിവാണ് രേഖപ്പെടുത്തിയത്.
ഹോര്‍മുസിലൂടെയുള്ള എണ്ണവ്യാപാരം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ എണ്ണക്കമ്പനികളും തീരുമാനിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ വിലക്കയറ്റത്തിന് പിന്നാലെയാണ് ഇന്നും സ്വർണവില ഉയർന്നത്. ഇന്നലെ 560 രൂപയാണ് ഒരു പവൻ സ്വർണത്തിന് വര്‍ധിച്ചത്.
ഇന്നലെയും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.
അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും ശക്തമായതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ആഗോള സാമ്പത്തിക ആശങ്കകൾ വർധിപ്പിച്ചതും സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആവശ്യകത കൂട്ടി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,065 രൂപയും ഒരു പവന്റെ വില 1,04,520 രൂപയുമായതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.


Sign in to your account