ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെയും സ്വാധീനിച്ചിരിക്കുന്നത്.

Stories you've read in the last 48 hours will show up here.
കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.
തുടർച്ചയായി പത്ത് ദിവസത്തിനിടെ ഏകദേശം 3,000 രൂപ ഇടിഞ്ഞ ശേഷമാണ് സ്വർണവില ഇന്ന് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 3000 രൂപയുടെ ഇടിവാണ് ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ, ഈ പുരാതന ബന്ധം ഇന്ന് ഒരു തന്ത്രപരമായ പുനക്രമീകരണത്തിലൂടെ ശക്തമായ പങ്കാളിത്തമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ ശക്തമായിരിക്കുകയാണ്.
അമേരിക്ക - ഇറാൻ സംഘർഷം കനത്തത് ആഗോളവിപണിയെ ശക്തമായി സ്വാധീനിച്ചു. ഇത് സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായി.
തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന ഇറാന്‍, തങ്ങളെ കാത്ത് ആയിരക്കണക്കിന് മിസൈലുകള്‍ ഇരിപ്പുണ്ടെന്ന് മറക്കരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വില ഉയർന്നിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമായതും ആഗോള സാമ്പത്തിക അനിശ്ചിതത്വം വർധിച്ചതും സ്വർണത്തിന്റെ വിലയിലുണ്ടാകുന്ന മാറ്റങ്ങളെ ബാധിച്ചു.
ബാങ്കുകൾ ഉൾപ്പെടെയുള്ള നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങൾ സ്വകാര്യ ക്രിപ്റ്റോ ആസ്തികളിലും സ്റ്റേബിൾകോയിനുകളിലും നിക്ഷേപം നടത്തുന്നതും അവയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഏർപ്പെടുന്നതും വിലക്കണമെന്നാണ് ആർബിഐ ശുപാർശ ചെയ്യുന്നത്.
80 രൂപയാണ് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് കൂടിയത്. ഇതോടെ പവന് 1,05,040 രൂപയായി ഉയർന്നു
ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ എണ്ണ വില കുതിച്ചു തുടങ്ങി. ബ്രെന്റ് ക്രൂഡ് വില 6 ശതമാനത്തിലേറെ ഉയര്‍ന്ന് 79 ഡോളറിലേക്കെത്തി


Sign in to your account