വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള (P2P) ഇടപാടുകളും ₹2,000 വരെയുള്ള നിശ്ചിത വ്യാപാരി ഇടപാടുകളും zero-MDR പരിധിയിൽ തുടരും

Stories you've read in the last 48 hours will show up here.
ഫലത്തില്‍ യുദ്ധത്തിന്റെ നടുക്കു നില്‍ക്കുന്ന രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ അവര്‍ അറിയാതെ ഒരു ഇന്ധന വ്യാപാരം സാധ്യമാക്കിയിരിക്കുകയാണ് ഇന്ത്യ
ഇന്ത്യ താരിഫുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇപ്പോള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട ട്രംപ് ഇത് വളരെ വൈകിയെന്നും കുറിച്ചു
താരിഫ് വര്‍ധന കാരണം പണമിടപാടുകള്‍ വൈകുന്നതും ഓര്‍ഡറുകള്‍ റദ്ദാകുന്നതുമടക്കമുള്ള പ്രതിസന്ധികള്‍ കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രവര്‍ത്തന മൂലധനവും ജോലിയും സംബന്ധിച്ച ആശങ്കകളെ മറികടക്കാന്‍ പണമൊഴുക്ക് എളുപ്പത്തിലാക്കാനും പാപ്പരത്വം തടയാനും…
പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയാണ് ഇന്ത്യയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തിയതെന്നും കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ചേര്‍ന്ന് 11 വര്‍ഷം മുമ്പാണ് ബാങ്കുകളുമായി സഹകരിച്ച് ജന്‍ധന്‍ യോജനയ്ക്ക് തുടക്കമിട്ടതെന്നും ഇതാണ് രാജ്യമെമ്പാടും…
ട്രംപ് അഴിച്ചുവിട്ടിരിക്കുന്ന താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ ശ്രദ്ധയാകെ ചൈനയിലേക്കാണ്. ഞായറാഴ്ചയാണ് മോദി-ഷി ഉഭയകക്ഷി കൂടിക്കാഴ്ച
2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ വളര്‍ച്ച സംബന്ധിച്ച ആര്‍ബിഐ അനുമാനത്തെ മറികടക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ കണക്കുകള്‍. ഈ പാദത്തില്‍ രാജ്യം 6.5 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു…
മൊത്തത്തിലുള്ള പണപ്പെരുപ്പ ശരാശരി ഈ സാമ്പത്തിക വര്‍ഷം റിസര്‍വ്വ്ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിലും താഴെയാണ്. പുതിയ വിവരങ്ങളും മാറിക്കൊണ്ടിരിക്കുന്ന ആഭ്യന്തര വളര്‍ച്ച - പണപ്പെരുപ്പ സ്ഥിതികളും സൂക്ഷ്മമായി…
യുക്രൈനിന്റെ സമാധാനത്തിലേക്കുള്ള വഴി കടന്നുപോകുന്നത് ന്യൂഡെല്‍ഹിയിലൂടെയാണെന്ന് നവാരോ പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യ-യുക്രൈന്‍ പ്രതിസന്ധിയെ നവാരോ മോദിയുദ്ധം എന്ന് വിശേഷിപ്പിച്ചിരുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ താരിഫുകള്‍ താത്കാലികമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതിക്കാര്‍ പേടിക്കേണ്ടതില്ലെന്നും താരിഫിന്റെ ആഘാതം കരുതുന്നത്ര വലുതായിരിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെ പരുത്തിയെ ഇറക്കുമതി തീരുവയില്‍ നിന്നും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴത് ഈ വര്‍ഷം അവസാനം വരെയായി…
എന്നാല്‍ ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്‍മാറി. ഇന്ത്യ റഷ്യന്‍ ക്രൂഡ് വാങ്ങി ലാഭമുണ്ടാക്കിയെന്നും ഈ വിഷയങ്ങളെല്ലാം ഉയര്‍ന്ന താരിഫുകളിലേക്ക് നയിച്ചെന്നും ബെസെന്റ് പറഞ്ഞു
പുതിയ പരിധി അനുസരിച്ച് മൊത്തവില്‍പ്പനക്കാര്‍ക്ക് പരമാവധി 2,000 ടണ്ണും ചില്ലറ വില്‍പ്പനക്കാര്‍ക്ക് പരമാവധി 8 ടണ്ണും ഗോതമ്പ് മാത്രമേ സംഭരിക്കാന്‍ കഴിയൂ. വന്‍കിട ശൃംഖലകള്‍ക്ക് ഒരു ഔട്ട്‌ലെറ്റില്‍…


Sign in to your account