ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും രൂപയുടെ ദൗര്‍ബല്യവും വിദേശ നിക്ഷേപകരുടെ വില്‍പ്പനയും വിപണിക്ക് വെല്ലുവിളിയാണ്
ഫെബ്രുവരി 28 മുതല്‍ ജൂണ്‍ 29 വരെയുള്ള യുദ്ധച്ചെലവ് 33.4 ബില്യണ്‍ ഡോളറായി എന്നാണ് കണക്ക്
ഇന്ത്യൻ ഓഹരി വിപണിയിൽ വിലയിലെ കൃത്രിമത്വം തടയാനായി സെബി ഓഗസ്റ്റിൽ കൊണ്ടുവന്ന 20 മിനിറ്റ് ക്ലോസിംഗ് ഓക്ഷൻ രീതി തിരിച്ചടിയായതിനെത്തുടർന്ന് പിൻവലിക്കാനോ ലഘൂകരിക്കാനോ നിർബന്ധിതരായിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് എണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
ഇറാനുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു
ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ആഗോള വിപണികളിലെ അനിശ്ചിതത്വവും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് നിലവിൽ ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടാക്കുന്നത്.
ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളും നിക്ഷേപകരുടെ ശക്തമായ വാങ്ങലും ഇന്ത്യൻ ഓഹരി വിപണിക്ക് ഉണർവേകി.
മെറ്റല്‍ ഓഹരികളും നില മെച്ചപ്പെടുത്തുകയാണ്. നിഫ്റ്റി മെറ്റല്‍ സൂചിക ഇന്ന് 1.5 ശതമാനത്തോളം കുതിച്ചു
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയിലെത്തി
ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പായ സര്‍വം എഐയുടെ 10.5% ഓഹരികള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം എച്ച്‌സിഎല്‍ ടെക്കിന് നേട്ടമായി
ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതിനിടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നത്


Sign in to your account