കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വിലക്കയറ്റമാണ് സ്വർണ വിപണിയിൽ കണ്ടിരുന്നത്. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായ ഇടിവാണ് രേഖപ്പെടുത്തിയത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാതെ യുദ്ധം അവസാനിക്കില്ലെന്നും ഇറാന്‍
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വിലക്കയറ്റമാണ് സ്വർണ വിപണിയിൽ കണ്ടിരുന്നത്. എന്നാൽ ഇന്ന് അപ്രതീക്ഷിതമായ ഇടിവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസവും പവന് 2,920 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനിടെ പവൻ വിലയിൽ ആകെ 3,480 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ വിലക്കയറ്റത്തിന് പിന്നാലെയാണ് ഇന്നും സ്വർണവില ഉയർന്നത്. ഇന്നലെ 560 രൂപയാണ് ഒരു പവൻ സ്വർണത്തിന് വര്‍ധിച്ചത്.
പശ്ചിമേഷ്യയിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്
ഇന്നലെയും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.
അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും ശക്തമായതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ആഗോള സാമ്പത്തിക ആശങ്കകൾ വർധിപ്പിച്ചതും സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആവശ്യകത കൂട്ടി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,065 രൂപയും ഒരു പവന്റെ വില 1,04,520 രൂപയുമായതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
ഗ്രോസറികളും ദൈനംദിന ആവശ്യസാധനങ്ങളും കടന്ന് അവശ്യ ഗാർഹിക സേവനങ്ങളിലേക്കും ക്വിക്ക് കൊമേഴ്‌സ് വ്യാപിക്കുന്നതിന്റെ സൂചനയാണ് ഈ നീക്കം.
കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.
കാരെൻസ് ശ്രേണിയുടെ വിൽപ്പനയിൽ പെട്രോൾ മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യകത എങ്കിലും ഡീസൽ, ഇലക്ട്രിക് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Sign in to your account