വരും ദിവസങ്ങളിലും വില വർധിച്ച് കിലോഗ്രാമിന് 100 രൂപ കടക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ
ലോകത്തെ പ്രധാന ക്രൂഡ് ഓയിൽ ഉൽപ്പാദകരിലൊന്നായ റഷ്യയ്ക്ക്, റിഫൈനറികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്വന്തം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ പെട്രോളിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്…
ജപ്പാനെപ്പോലുള്ള വികസിത രാജ്യങ്ങള്‍ വന്‍ കടബാധ്യതകള്‍ നിയന്ത്രിക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ പരാജയപ്പെടുന്നത് മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഒരു മുന്നറിയിപ്പാണ്
രണ്ടു സ്കൂട്ടറുകളും സെപ്റ്റംബറില്‍ വില്‍പ്പനയ്ക്കെത്തും
യുഎസ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആണവ റിയാക്ടര്‍ വിതരണക്കാരുമായി ഇന്ത്യന്‍ കമ്പനികള്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു
എൽഎൻജി ഇറക്കുമതിക്കുള്ള ചെലവ് ഉയർന്നതാണ് വില വർധിപ്പിക്കാനുള്ള പ്രധാന കാരണമെന്ന് ഐജിഎൽ അറിയിച്ചു.
പണപ്പെരുപ്പവുമായി ബന്ധപ്പെട്ട യുഎസ് ഫെഡറൽ റിസർവിന്റെ ആശങ്കകളും സ്വർണ വിപണിയുടെ നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ട്.
ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
ഭോട്ടെ കോശി നദി ഇന്ത്യയിലൂടെ നേരിട്ട് ഒഴുകുന്നില്ലെങ്കിലും, ഈ പ്രളയത്തിന്റെ ആഘാതങ്ങൾ ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ചാഞ്ചാട്ടമാണ് ഉണ്ടാവുന്നത്.
എറണാകുളം ഉള്‍പ്പെടെയുള്ള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കും റെയില്‍, റോഡ് മാര്‍ഗം ഉള്ളി എത്തിക്കുന്നുണ്ട്
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.


Sign in to your account